ബംഗളൂരു: അധ്യാപകരുടെ നിർബന്ധത്തെ തുടർന്ന് ആസിഡും ബ്ലീച്ചിംഗ് പൗഡറും ഉപയോഗിച്ച് സ്കൂൾ ശുചിമുറി വൃത്തിയാക്കിയ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമനഗര മഗഡി തുബിനഗർ ഗ്രാമീണ പ്രാഥമിക വിദ്യാലയം നാലാം ക്ലാസ് വിദ്യാർഥിനി ഹേമലതയാണ് ശനിയാഴ്ച അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങി ശുചിമുറി വൃത്തിയാക്കിയത്. പ്രധാന അധ്യാപകൻ സിദ്ധാലിംഗയ്യ, അധ്യാപകൻ ബസവരാജു എന്നിവർ കുട്ടിയുടെ കൈയിൽ ആസിഡും പൊടിയും നൽകിയ ശേഷം നന്നായി വൃത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു. വീട്ടിൽ എത്തിയ കുട്ടിയെ അവശനിലയിൽ കണ്ട രക്ഷിതാക്കൾ കാരണം ചോദിച്ചപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല. പിന്നീട് ആവർത്തിച്ച് ചോദിച്ചപ്പോഴാണ് കുട്ടി…
Read MoreDay: 8 October 2023
ആസിഡ് ഉപയോഗിച്ച് ബാത്ത്റൂം വൃത്തിയാക്കിച്ചു; വിദ്യാർത്ഥിനി ആശുപത്രിയിൽ
ബംഗളൂരു: അധ്യാപകരുടെ നിർബന്ധത്തെ തുടർന്ന് ആസിഡും ബ്ലീച്ചിംഗ് പൗഡറും ഉപയോഗിച്ച് സ്കൂൾ ശുചിമുറി വൃത്തിയാക്കിയ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമനഗര മഗഡി തുബിനഗർ ഗ്രാമീണ പ്രാഥമിക വിദ്യാലയം നാലാം ക്ലാസ് വിദ്യാർഥിനി ഹേമലതയാണ് ശനിയാഴ്ച അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങി ശുചിമുറി വൃത്തിയാക്കിയത്. പ്രധാന അധ്യാപകൻ സിദ്ധാലിംഗയ്യ, അധ്യാപകൻ ബസവരാജു എന്നിവർ കുട്ടിയുടെ കൈയിൽ ആസിഡും പൊടിയും നൽകിയ ശേഷം നന്നായി വൃത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു. വീട്ടിൽ എത്തിയ കുട്ടിയെ അവശനിലയിൽ കണ്ട രക്ഷിതാക്കൾ കാരണം ചോദിച്ചപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല. പിന്നീട് ആവർത്തിച്ച് ചോദിച്ചപ്പോഴാണ് കുട്ടി…
Read Moreആസിഡ് ഉപയോഗിച്ച് ബാത്ത്റൂം വൃത്തിയാക്കി; വിദ്യാർത്ഥിനി ആശുപത്രിയിൽ
ബംഗളൂരു: അധ്യാപകരുടെ നിർബന്ധത്തെ തുടർന്ന് ആസിഡും ബ്ലീച്ചിംഗ് പൗഡറും ഉപയോഗിച്ച് സ്കൂൾ ശുചിമുറി വൃത്തിയാക്കിയ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമനഗര മഗഡി തുബിനഗർ ഗ്രാമീണ പ്രാഥമിക വിദ്യാലയം നാലാം ക്ലാസ് വിദ്യാർഥിനി ഹേമലതയാണ് ശനിയാഴ്ച അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങി ശുചിമുറി വൃത്തിയാക്കിയത്. പ്രധാന അധ്യാപകൻ സിദ്ധാലിംഗയ്യ, അധ്യാപകൻ ബസവരാജു എന്നിവർ കുട്ടിയുടെ കൈയിൽ ആസിഡും പൊടിയും നൽകിയ ശേഷം നന്നായി വൃത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു. വീട്ടിൽ എത്തിയ കുട്ടിയെ അവശനിലയിൽ കണ്ട രക്ഷിതാക്കൾ കാരണം ചോദിച്ചപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല. പിന്നീട് ആവർത്തിച്ച് ചോദിച്ചപ്പോഴാണ് കുട്ടി…
Read Moreചെന്നൈയിൽ ഭക്ഷണ വിതരണ ഏജന്റ് ട്രക്ക് ഇടിച്ചു മരിച്ചു
ചെന്നൈ: നഗരത്തിലെ റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലമുള്ള മറ്റൊരു അപകടത്തിൽ 33 കാരനായ ഭക്ഷണ വിതരണ ഏജന്റ് ട്രക്ക് ഇടിച്ചു മരിച്ചു. താംബരത്തിന് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്ന പശുവിനെ ഇടിക്കാതിരിക്കാൻ വാഹനം പെട്ടെന്ന് വെട്ടിച്ചതോടെയാണ് ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പണപ്പാക്കം സ്വദേശി മണിയരശു (33) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തിരുനീർമലൈ-തിരുമുടിവാക്കം റോഡിൽ താംബരത്തിന് സമീപമാണ് ഒരു പശു മണിയരശുവിന്റെ വഴിയേ നടന്നുകയറിയത്. പശുവിനെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതോടെ എതിർദിശയിൽ നിന്ന് വന്ന ട്രക്ക് മണിയരശുവിനെ ഇടിക്കുകയായിരുന്നു.…
Read Moreസംസ്‌കാര ചടങ്ങിന് ‘സംസ്ഥാന ബഹുമതി എഫക്ട്’; തമിഴ്‌നാട്ടിലുടനീളം അവയവദാനത്തിന് രജിസ്റ്റർ ചെയ്തത് 1,600 പേർ
ചെന്നൈ: മസ്തിഷ്‌കമരണം സംഭവിച്ചാൽ അവയവങ്ങൾ ദാനം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് 1600-ലധികം പേർ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ ശൃംഖലയിലുള്ള സംസ്ഥാന അവയവമാറ്റ അതോറിറ്റിയായ ട്രാൻസ്‌റ്റാനിൽ രജിസ്റ്റർ ചെയ്തു. സെപ്തംബർ 23ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മരണപ്പെട്ട അവയവദാതാക്കൾക്ക് സംസ്‌കാര ചടങ്ങിനിടെ സംസ്ഥാന ബഹുമതി നൽകുമെന്ന പ്രഖ്യാപനം അവയവദാനത്തോടുള്ള താൽപര്യം വർധിപ്പിച്ചതായി ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. 2008 ന് ശേഷം ഇത്രയും കുറഞ്ഞ കാലയളവിൽ ലഭിച്ച ഏറ്റവും ഉയർന്ന രജിസ്ട്രേഷനാണിത് എന്നും അദ്ദേഹം പറഞ്ഞു. അവയവം ദാനം ചെയ്യൂന്നതിനുള്ള രജിസ്ട്രേഷൻ അഞ്ച് ഘട്ടങ്ങളുള്ള…
Read Moreഅത്തിബെലെ പടക്കകട ദുരന്തം; കേസ് സിഐഡിക്ക് കൈമാറി: മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡിസിഎം ഡികെ ശിവകുമാറും ശനിയാഴ്ച അത്തിബെലെ പടക്ക ഗോഡൗണിൽ തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ഈ സമയം പടക്ക ദുരന്തക്കേസ് സിഐഡിക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. അത്തിബെലെയിലെ പടക്ക സംഭരണശാലയിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിക്കുകയും 7 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി സംഭവസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംഭവം നടന്നയുടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. കേസ് അന്വേഷണത്തിനായി സിഐഡിക്ക് കൈമാറും. സംഭവത്തിന് പിന്നിലെ കാരണവും പ്രതിയെക്കുറിച്ചും സിഐഡി അന്വേഷിക്കും.…
Read Moreമൈസൂരു ദസറ: ഒക്ടോബർ 15 മുതൽ ആഘോഷ വേളകളിൽ എയർ ഷോ നടത്താൻ കേന്ദ്ര അനുമതി
ബെംഗളൂരു: ദസറ ആഘോഷത്തോടനുബന്ധിച്ച് മൈസൂരു നഗരത്തിൽ എയർ ഷോ നടത്താൻ കർണാടക സർക്കാരിന് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. ഒക്‌ടോബർ 15- ന് ഉദ്ഘാടനം ചെയ്യുന്ന ‘നാദ ഹബ്ബ’ ദസറ ഒക്ടോബർ 24- ന് വിശ്വപ്രസിദ്ധമായ ജംബൂ സവാരിയോടെ സമാപിക്കും . കർണാടകയുടെ ഹെറിറ്റേജ് തലസ്ഥാനത്ത് ദസറ ആഘോഷങ്ങൾക്കിടെ എയർ ഷോ നടത്താൻ അനുമതി തേടി സംസ്ഥാന സർക്കാർ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് നിർദ്ദേശം അയച്ച് ദിവസങ്ങൾക്ക് ശേഷം, കേന്ദ്രം അത് അംഗീകരിച്ചു. മൈസൂരു ഡെപ്യൂട്ടി കമ്മീഷണർ ഡോ.കെ.വി.രാജേന്ദ്രയും വ്യോമസേനാ ഉദ്യോഗസ്ഥരും ബന്നി മണ്ഡപ…
Read Moreകണ്ടാൽ മുത്തശ്ശൻ ഒരു സാദാരണകാരൻ ? എന്നാൽ തെറ്റി; കക്ഷിയുടെ കൈവശമുള്ളത് 10 കോടി രൂപയുടെ ഓഹരികൾ
ബെംഗളൂരു: കർണാടകയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന ഒരു വൃദ്ധൻ തന്റെ ലളിതമായ ജീവിതശൈലിയിൽജീവിക്കുകയും എന്നാൽ കൈവശമുള്ള ഓഹരികളുടെ മൂല്യം 10 കോടി രൂപയോളം വരുമെന്ന വാർത്ത കാരണം ഇന്റർനെറ്റ് സെൻസേഷനായി മാറിയിരിക്കുന്നു, എൽ ആൻഡ് ടി, അൾട്രാടെക്ക് എന്നിവയിൽ നിന്ന് 100 കോടിയിലധികം മൂല്യമുള്ള ഓഹരികൾ വൃദ്ധൻ സ്വരൂപിക്കുന്നതായി അവകാശപ്പെട്ട രാജീവ് മേത്ത എന്ന ഉപയോക്താവ് പങ്കിട്ട സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഈ കഥ വെളിച്ചത്ത് വന്നത്. As they say, in Investing you have to be lucky once He…
Read Moreഅത്തിബെലെ പടക്കകട തീപിടിത്തത്തിൽ മരണം 14 ആയി; തീപിടുത്തത്തിന്റെ കാരണം, ഉടമകൾ, ഇരകൾ എന്നിവയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ബെംഗളൂരു: രക്ഷാപ്രവർത്തകർ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ അത്തിബെലെ പടക്ക ഗോഡൗണിൽ മരിച്ചവരുടെ എണ്ണം 14 ആയി. പരിക്കേറ്റ ഏഴ് പേർ നഗരത്തിലെ രണ്ട് വ്യത്യസ്ത ആശുപത്രികളിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് തീപിടുത്തം ആദ്യം കണ്ടത്, 14 പേർ ജീവനോടെ വെന്തുരുകുകയും സമീപത്തെ കടകൾ കത്തിനശിക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപയും തമിഴ്‌നാട് സർക്കാർ മൂന്ന് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. മരിച്ച 14 പേരിൽ 12 പേരും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. എട്ട് ദിവസം മുമ്പ്…
Read Moreഅത്തിബെലെ പടക്കകട തീപിടിത്തത്തിൽ മരണം 14 ആയി; തീപിടുത്തത്തിന്റെ കാരണം, ഉടമകൾ, ഇരകൾ എന്നിവയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ബെംഗളൂരു: രക്ഷാപ്രവർത്തകർ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ അത്തിബെലെ പടക്ക ഗോഡൗണിൽ മരിച്ചവരുടെ എണ്ണം 14 ആയി. പരിക്കേറ്റ ഏഴ് പേർ നഗരത്തിലെ രണ്ട് വ്യത്യസ്ത ആശുപത്രികളിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് തീപിടുത്തം ആദ്യം കണ്ടത്, 14 പേർ ജീവനോടെ വെന്തുരുകുകയും സമീപത്തെ കടകൾ കത്തിനശിക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപയും തമിഴ്‌നാട് സർക്കാർ മൂന്ന് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. മരിച്ച 14 പേരിൽ 12 പേരും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. എട്ട് ദിവസം മുമ്പ്…
Read More