ബെംഗളൂരു: അടുത്ത 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തെക്കൻ, വടക്കൻ ഉൾപ്രദേശങ്ങളിൽ പ്രത്യേകം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീരത്തും മലയോരത്തും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം ഇന്ന് ബെംഗളൂരുവിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചില സമയങ്ങളിൽ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ രാവിലെ മൂടൽമഞ്ഞ് മാറും. കൂടിയ താപനില 28 ഉം കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. തെക്കൻ ഉൾനാടൻ ജില്ലകളായ മണ്ഡ്യ, ദാവൻഗെരെ, ചിത്രദുർഗ എന്നിവിടങ്ങളിൽ ഇടിമിന്നലോട്…
Read MoreCategory: Karnataka
ഒരു കുഞ്ഞിന് 8-10 ലക്ഷം രൂപ: പിടിക്കപ്പെട്ട ശിശുക്കടത്ത് റാക്കറ്റ് ബെംഗളൂരുവിൽ പ്രവർത്തിക്കുന്നത് എങ്ങനെ? വിശദാംശങ്ങൾ
ബെംഗളൂരു: നഗരത്തിൽ ശിശുക്കടത്ത് റാക്കറ്റിൽ പെട്ട ഏഴ് പേർ അറസ്റ്റിൽ. രാജരാജേശ്വരി നഗറിലെ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ 20 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കുട്ടിക്കടത്ത് സംഘത്തിൽ നിന്ന് വിജയകരമായി രക്ഷപ്പെടുത്തി. പ്രാഥമികമായി തമിഴ്‌നാട്ടിൽ നിന്നുള്ളവരെന്ന് കരുതുന്ന സംഘം. പ്രദേശത്ത് സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധിച്ചതോടെ നിരീക്ഷിച്ചതിനെതുടർന്നാണ് പിടികൂടിയത്. ഇവരുടെ റാക്കറ്റിന് ഡോക്ടർമാരുടെ പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. നവജാതശിശുക്കളെ മോഷ്ടിക്കുകയും തുടർന്ന് കുട്ടികളില്ലാത്ത ദമ്പതികൾക്ക് “ഉയർന്ന വിലയ്ക്ക്” വിൽക്കുകയും ചെയ്യുന്ന സംഘം ബെംഗളൂരുവിൽ വിറ്റ കുട്ടികളിൽ ഭൂരിഭാഗവും അയൽരാജ്യമായ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്നാണ് സംശയിക്കുന്നത്. സുഹാസിനി,…
Read Moreവേറിട്ട മാതൃകയിലൊരു മാലിന്യ സംസ്കരണ രീതി; എലിസിറ്റ സുസ്ഥിര വികസന പാർക്ക് ഔദ്യോഗിക ഉദ്ഗാടനം ഇന്ന്
ബെംഗളൂരു നഗരത്തിന് തീരാശാപമായ മാലിന്യ സംസ്കരണത്തിന് മാതൃകയായി ഇലക്ട്രോണിക് സിറ്റി ടൗൺ ഷിപ് അതോറിറ്റിയുടെ സുസ്ഥിര വികസന പാർക്ക് . ഓഫീസുകളിലെയും അപ്പാർട്മെന്റുകളിലെയും മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതിന് പുറമെ മാലിന്യം മലിന ജല ശുദ്ധീകരണ പ്ലാന്റ് സൗരോർജ പ്ലാന്റ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ഒരു വര്ഷം മുൻപ് പ്രവർത്തനം തുടങ്ങിയ പാർക്കിന്റെ ഔദ്യോഗിക ഉദ്ഗാടനം ഇന്ന് നടക്കും. എലിസിറ്റ പരിധിയിൽ വരുന്ന അപ്പാർട്മെന്റുകളിലും ടെക്ക് പാർക്കുകളിലും നിന്ന് ശാസ്ത്രീയമായി വേർതിരിച്ചാണ് മാലിന്യം ശേഖരിക്കുന്നത്.
Read Moreക്രിസ്മസ് അവധിയ്ക്ക് നാട്ടിലേക്ക് പോകണ്ടേ? കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് എടുക്കാം; ബാക്കിയുള്ളത് 1120 ടിക്കറ്റുകൾ
ബെംഗളൂരു : ക്രിസ്മസ് അവധിക്ക് നാട്ടിൽ പോകാനിരിക്കുന്ന മലയാളികൾക്ക് കേരള, കർണാടക ആർ.ടി.സി. ബസുകളിൽ സീറ്റുറപ്പിക്കാം. കേരള ആർ.ടി.സി. ഡിസംബർ 22, 23, 24 തീയതികളിലേക്ക് പ്രഖ്യാപിച്ച 38 പ്രത്യേക സർവീസുകളിലായി ചൊവ്വാഴ്ച വൈകീട്ടത്തെ നിലയനുസരിച്ച് 1120 ടിക്കറ്റുകൾ ബാക്കിയുണ്ട്. കർണാടക ആർ.ടി.സി. 22, 23 തീയതികളിലേക്ക് പ്രഖ്യാപിച്ച 21 പ്രത്യേക സർവീസുകളിലായി 334 ടിക്കറ്റകളും ബാക്കിയുണ്ട്. ബെംഗളൂരുവിൽ നിന്ന് പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേരള ആർ.ടി.സി. യുടെ പ്രത്യേക സർവീസുകൾ. ബെംഗളൂരുവിൽനിന്ന് കണ്ണൂർ, കോഴിക്കോട്, പാലക്കാട്,…
Read Moreക്രിസ്മസ് അവധിയ്ക്ക് നാട്ടിലേക്ക് പോകണ്ടേ? കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ബാക്കിയുള്ളത് 1120 ടിക്കറ്റുകൾ: വിശദാംശങ്ങൾ
ബെംഗളൂരു : ക്രിസ്മസ് അവധിക്ക് നാട്ടിൽ പോകാനിരിക്കുന്ന മലയാളികൾക്ക് കേരള, കർണാടക ആർ.ടി.സി. ബസുകളിൽ സീറ്റുറപ്പിക്കാം. കേരള ആർ.ടി.സി. ഡിസംബർ 22, 23, 24 തീയതികളിലേക്ക് പ്രഖ്യാപിച്ച 38 പ്രത്യേക സർവീസുകളിലായി ചൊവ്വാഴ്ച വൈകീട്ടത്തെ നിലയനുസരിച്ച് 1120 ടിക്കറ്റുകൾ ബാക്കിയുണ്ട്. കർണാടക ആർ.ടി.സി. 22, 23 തീയതികളിലേക്ക് പ്രഖ്യാപിച്ച 21 പ്രത്യേക സർവീസുകളിലായി 334 ടിക്കറ്റകളും ബാക്കിയുണ്ട്. ബെംഗളൂരുവിൽ നിന്ന് പയ്യന്നൂർ, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേരള ആർ.ടി.സി. യുടെ പ്രത്യേക സർവീസുകൾ. ബെംഗളൂരുവിൽനിന്ന് കണ്ണൂർ, കോഴിക്കോട്, പാലക്കാട്,…
Read More30 രാജ്യങ്ങളിൽനിന്ന് പ്രതിനിധികളെത്തുന്ന ബെംഗളൂരു ടെക് സമ്മിറ്റ് ഇന്നുമുതൽ
ബെംഗളൂരു : പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുന്ന ബെംഗളൂരു ടെക് സമ്മിറ്റിന് ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ തുടക്കമാകും. ‘ബ്രേക്കിങ് ബൗണ്ടറീസ്’ എന്നതാണ് ഇത്തവണ ടെക് സമ്മിറ്റിന്റെ മുദ്രവാക്യം. മുഖ്യമന്ത്രി സിദ്ധരാമയ്യ ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, വിവിധ ഐ.ടി.കമ്പനി മേധാവികൾ, സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ഐ.ടി. അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന 20,000-ത്തോളം പേരും മൂന്നുദിനം നീളുന്ന സമ്മേളനത്തിൽ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷ. കർണാടക ഐ.ടി.- ബി.ടി. വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 30 രാജ്യങ്ങളിൽനിന്നുള്ള…
Read Moreനിങ്ങൾ അറിഞ്ഞോ? ബുധനാഴ്ചകളിൽ പ്രത്യേക സർവീസ് ഒരുക്കി വന്ദേഭാരത്; വായിക്കാം
ബെംഗളൂരു : ചെന്നൈ-മൈസൂരു-ചെന്നൈ റൂട്ടിൽ വന്ദേഭാരത് എക്സ്‌പ്രസ് പ്രത്യേക സർവീസ് നടത്താൻ ദക്ഷിണ പശ്ചിമ റെയിൽവേ തീരുമാനിച്ചു. ഇന്ന് മുതൽ ഡിസംബർ 27 വരെ ആഴ്ചയിൽ ഒരു ദിവസമാകും വന്ദേഭാരത് എക്സ്‌പ്രസ് പ്രത്യേക സർവീസ്. 06037-ാം നമ്പർ തീവണ്ടി ചെന്നൈയിൽനിന്ന് പുലർച്ചെ 5.50-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20-ന് മൈസൂരുവിലെത്തും. തിരിച്ച് 06038-ാം നമ്പർ തീവണ്ടി മൈസൂരുവിൽനിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെട്ട് രാത്രി 7.20-ന് ചെന്നൈയിലെത്തും.
Read Moreനിങ്ങൾ അറിഞ്ഞോ? ബുധനാഴ്ചകളിൽ പ്രത്യേക സർവീസ് ഒരുക്കി വന്ദേഭാരത്; വായിക്കാം
ബെംഗളൂരു : ചെന്നൈ-മൈസൂരു-ചെന്നൈ റൂട്ടിൽ വന്ദേഭാരത് എക്സ്‌പ്രസ് പ്രത്യേക സർവീസ് നടത്താൻ ദക്ഷിണ പശ്ചിമ റെയിൽവേ തീരുമാനിച്ചു. ഇന്ന് മുതൽ ഡിസംബർ 27 വരെ ആഴ്ചയിൽ ഒരു ദിവസമാകും വന്ദേഭാരത് എക്സ്‌പ്രസ് പ്രത്യേക സർവീസ്. 06037-ാം നമ്പർ തീവണ്ടി ചെന്നൈയിൽനിന്ന് പുലർച്ചെ 5.50-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.20-ന് മൈസൂരുവിലെത്തും. തിരിച്ച് 06038-ാം നമ്പർ തീവണ്ടി മൈസൂരുവിൽനിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെട്ട് രാത്രി 7.20-ന് ചെന്നൈയിലെത്തും. 8 കോച്ചുകളുള്ള ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചു
Read Moreവീടിന് മുന്നിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം
ബെംഗളൂരു : കുടകിൽ വന്യമൃഗങ്ങളുടെ ശല്യം ദിനംപ്രതി വർധിക്കുന്നതായി റിപ്പോർട്ട്. ഇത്രയും നാളും കാപ്പി കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടം വീടിനു മുന്നിൽ തമ്പടിച്ചിരിക്കുകയാണ്. ജില്ലയിലെ വിരാജ്പേട്ട താലൂക്കിലെ ബെട്ടോള്ളി വില്ലേജിലെ ഡിഎച്ച്എസ് മിൽ വളപ്പിൽ എത്തിയ കാട്ടാന ഒരു വീടിനു മുന്നിൽ വച്ചിരുന്ന ചെടിച്ചട്ടികൾ കാലുകൊണ്ട് ചവിട്ടി നശിപ്പിച്ചു. ഈ സമയം വീട്ടിലുണ്ടായിരുന്നവർ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി. മൂന്ന് കാട്ടാനകളെയാണ് വീഡിയോയിൽ കാണുന്നത്. കാട്ടിൽ നിന്ന് ഭക്ഷണം തേടിയെത്തിയ കാട്ടാനകൾ കാട്ടിലേക്ക് പോകാതെ ഗ്രാമത്തിലെ ഭദ്രകാളി ക്ഷേത്രത്തിന് സമീപമാണ് തങ്ങിയത്. ഒരു കാട്ടാനക്കുഞ്ഞ്…
Read Moreഒരു കുഞ്ഞിന് 8-10 ലക്ഷം രൂപ: എങ്ങനെയാണ് പിടിക്കപ്പെട്ട ശിശുക്കടത്ത് റാക്കറ്റ് ബെംഗളൂരുവിൽ പ്രവർത്തിക്കുന്നത്? വിശദാംശങ്ങൾ
ബെംഗളൂരു: നഗരത്തിൽ ശിശുക്കടത്ത് റാക്കറ്റിൽ പെട്ട ഏഴ് പേർ അറസ്റ്റിൽ. രാജരാജേശ്വരി നഗറിലെ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ 20 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കുട്ടിക്കടത്ത് സംഘത്തിൽ നിന്ന് വിജയകരമായി രക്ഷപ്പെടുത്തി. പ്രാഥമികമായി തമിഴ്‌നാട്ടിൽ നിന്നുള്ളവരെന്ന് കരുതുന്ന സംഘം. പ്രദേശത്ത് സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധിച്ചതോടെ നിരീക്ഷിച്ചതിനെതുടർന്നാണ് പിടികൂടിയത്. ഇവരുടെ റാക്കറ്റിന് ഡോക്ടർമാരുടെ പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. നവജാതശിശുക്കളെ മോഷ്ടിക്കുകയും തുടർന്ന് കുട്ടികളില്ലാത്ത ദമ്പതികൾക്ക് “ഉയർന്ന വിലയ്ക്ക്” വിൽക്കുകയും ചെയ്യുന്ന സംഘം ബെംഗളൂരുവിൽ വിറ്റ കുട്ടികളിൽ ഭൂരിഭാഗവും അയൽരാജ്യമായ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്നാണ് സംശയിക്കുന്നത്. സുഹാസിനി,…
Read More