ബെംഗളൂരു: പ്രമുഖ ബ്രാൻഡിന്റെ പേരിൽ വ്യാജ വസ്ത്രങ്ങൾ നിർമ്മിച്ച് വിൽപന നടത്തിയിരുന്ന വ്യാപാരികളുടെ കടകളിലും ഗോഡൗണുകളിലും സിസിബി പോലീസ് റെയ്ഡ് നടത്തി സാധനങ്ങൾ പിടികൂടി. ബൊമ്മനഹള്ളി പോലീസ് സ്‌റ്റേഷണ് പരുതിയിലാണ് സംഭവം. അർമാനി, ബർബെറി, ഗാന്റ് തുടങ്ങിയ പ്രശസ്ത കമ്പനികളുടെ വസ്ത്രങ്ങളാണെന്ന് ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് പ്രതികൾ അനധികൃത വിൽപ്പന നടത്തിവന്നിരുന്നത്. ബൊമ്മനഹള്ളിയിലെ പട്ടേൽ എക്‌സ്‌പെർട്ടിന്റെയും ആർബി ഫാഷന്റെയും ഗോഡൗണുകളിൽ സിസിബി നടത്തിയ റെയ്‌ഡിൽ ഒന്നരക്കോടി രൂപയുടെ വ്യാജ വസ്ത്രങ്ങൾ പിടികൂടി. എസ്ആർ നഗർ, മഗഡി റോഡ്, ബേഗൂർ ഉൾപ്പെടെയുള്ള ഗോഡൗണുകളിൽ പ്രശസ്ത ബ്രാൻഡ് നാമങ്ങളിൽ…
Read MoreMonth: November 2023
ഗൂഗിള്‍ പേ ഇടപാടുകള്‍ക്ക് പണം ഈടാക്കി തുടങ്ങി; റീചാര്‍ജ് ചെയ്യുമ്പോള്‍ മൂന്നു രൂപ വരെ അധികം
മൊബൈല്‍ റീചാര്‍ജുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ. വര്‍ഷങ്ങളോളം ഉപയോക്താക്കളെ അവരുടെ പ്രീപെയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിള്‍ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞദിവസം ഒരു ഉപയോക്താവാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഉപയോക്താവ് പങ്കിട്ട സ്‌ക്രീന്‍ഷോട്ടില്‍ മൂന്ന് രൂപ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കിയെന്ന വ്യക്തമാക്കുന്നു. ജിയോയില്‍ നിന്നുള്ള 749 പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിനാണ് നിരക്ക് ഈടാക്കിയത്. കണ്‍വീനിയന്‍സ് ഫീസ് ജിഎസ്ടി ഉള്‍പ്പെടെയുള്ളതാണെന്ന് സ്‌ക്രീന്‍ഷോട്ടില്‍ വ്യക്തമാണ്. കണ്‍വീനിയന്‍സ് ഫീസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ടിപ്സ്റ്റര്‍…
Read Moreശിശുമരണം: ഡോക്ടർമാരുടെ അനാസ്ഥയെന്ന് ആരോപിച്ച് നിംഹാൻസിനെതിരെ പ്രതിഷേധം തുടങ്ങി കുഞ്ഞിന്റെ ബന്ധുക്കൾ
ബെംഗളൂരു : നിംഹാൻസ് ആശുപത്രി ജീവനുവേണ്ടി പോരാടുകയായിരുന്ന പിഞ്ചുകുഞ്ഞിനെ പ്രവേശിപ്പിക്കാതെ അവഗണിച്ച കുഞ്ഞു മരണത്തിന് കീഴടങ്ങിയാതായി ആരോപണം. നിംഹാൻസ് ഡോക്ടർമാരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ‘ജസ്റ്റിസ് ഫോർ അജയ്’ എന്ന ടാഗ് ലൈനിലാണ് കുഞ്ഞിന്റെ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുന്നത്. നിംഹാൻസ് ആശുപത്രി ഡോക്ടർമാരുടെ അനാസ്ഥയ്‌ക്കെതിരെ കുടുംബാംഗങ്ങൾ മാത്രമല്ല, ആംബുലൻസ് ഡ്രൈവർമാരും പിന്തുണച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.45ന് സീറോ ട്രാഫിക്കിലൂടെയാണ് നിംഹാൻസ് ആശുപത്രിയിൽ എത്തിയതെന്ന് സംഭവത്തിൽ പ്രതികരിച്ച ആംബുലൻസ് ഡ്രൈവർ മധു പറഞ്ഞു. കുട്ടിയുമായി വരുന്ന വിവരം നേരത്തെ ഹോസ്പിറ്റലിൽ അറിയിച്ചിയിരുന്നു . ഹോസ്പിറ്റലിൽ…
Read Moreബെംഗളൂരുവിലെ മാൻഹോളുകൾ വൃത്തിയാക്കാൻ ഇനി കേരളത്തിലെ കമ്പനി വികസിപ്പിച്ച റോബോട്ട്
ബെംഗളൂരു: ഇനി ബെംഗളൂരു പോലുള്ള വൻ നഗരങ്ങളിലെ മാൻഹോളുകൾ വൃത്തിയാക്കാൻ ആധുനിക റോബോട്ടുകൾ ഉപയോഗിക്കും. ബുധനാഴ്ച നഗരത്തിൽ നടന്ന മുനിസിപ്പൽ സമ്മേളനത്തിലാണ് മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ടുകൾ പ്രദർശിപ്പിച്ചത്. ഈ മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ടുകൾ കണ്ട ആളുകൾ സാങ്കേതികവിദ്യയെ അഭിനന്ദിച്ചു. മാൻഹോൾ ശുചീകരണത്തിന് ശുചീകരണ തൊഴിലാളികളെ ഉപയോഗിക്കുന്നത് നിരോധിച്ചതിന് പിന്നാലെ നിരവധി കമ്പനികൾ റോബോട്ടുകളെ കണ്ടുപിടിക്കാൻ മുന്നോട്ട് വന്നിരുന്നു. റോബോട്ടിനെ ഉപയോഗിച്ചു കഴിഞ്ഞാൽ, അത് 30 കിലോ മുതൽ 160 കിലോഗ്രാം വരെ മാലിന്യം വേർതിരിച്ച് മെഷീന്റെ കാരൃറിൽ നിറയ്ക്കും . മലിനജലം, മാസ് ടോയ്‌ലറ്റ്,…
Read Moreബെംഗളൂരുവിൽ ഇനി മാൻഹോളുകൾ വൃത്തിയാക്കാൻ കേരളത്തിലെ കമ്പനി വികസിപ്പിച്ച റോബോട്ട്
ബെംഗളൂരു: ഇനി ബെംഗളൂരു പോലുള്ള വൻ നഗരങ്ങളിലെ മാൻഹോളുകൾ വൃത്തിയാക്കാൻ ആധുനിക റോബോട്ടുകൾ ഉപയോഗിക്കും. ബുധനാഴ്ച നഗരത്തിൽ നടന്ന മുനിസിപ്പൽ സമ്മേളനത്തിലാണ് മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ടുകൾ പ്രദർശിപ്പിച്ചത്. ഈ മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ടുകൾ കണ്ട ആളുകൾ സാങ്കേതികവിദ്യയെ അഭിനന്ദിച്ചു. മാൻഹോൾ ശുചീകരണത്തിന് ശുചീകരണ തൊഴിലാളികളെ ഉപയോഗിക്കുന്നത് നിരോധിച്ചതിന് പിന്നാലെ നിരവധി കമ്പനികൾ റോബോട്ടുകളെ കണ്ടുപിടിക്കാൻ മുന്നോട്ട് വന്നിരുന്നു. റോബോട്ടിനെ ഉപയോഗിച്ചു കഴിഞ്ഞാൽ, അത് 30 കിലോ മുതൽ 160 കിലോഗ്രാം വരെ മാലിന്യം വേർതിരിച്ച് മെഷീന്റെ കാരൃറിൽ നിറയ്ക്കും . മലിനജലം, മാസ് ടോയ്‌ലറ്റ്,…
Read Moreവിപ്ലവകരമായ മാറ്റങ്ങൾ പരിചയപ്പെടുത്തി ബെംഗളൂരു ടെക് സമ്മിറ്റിന്റെ ആദ്യ ദിനം
ബെംഗളൂരു: നിർമിത ബുദ്ധിയുടെ സാധ്യതകൾ വിവിധ മേഖലകളിലുണ്ടാക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ പരിചയപ്പെടുത്തി ബെംഗളൂരു ടെക് സമ്മിറ്റിന്റെ 26–ാം പതിപ്പിനു തുടക്കമായി. സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ പരിചയപ്പെടുത്താനും പുത്തൻ ആശയങ്ങൾ പങ്കുവയ്ക്കാനുമുള്ള മേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയുടെ നേട്ടം എല്ലാവരിലും എത്തേണ്ടതുണ്ടെന്നും ബെംഗളൂരുവിനു പുറത്തേക്കും ഐടി മേഖലയെ വളർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മന്ത്രിമാരായ പ്രിയങ്ക് ഖർഗെ, എം.ബി.പാട്ടീൽ എൻ.എസ്.ബോസെരാജു എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. റോബട്ടിക്സ്, ഇലക്ട്രിക് വാഹന രംഗത്തെ പുത്തൻ പ്രവണതകൾ, കാർഷിക മേഖലയിലെ…
Read Moreവിപ്ലവകരമായ മാറ്റങ്ങൾ പരിചയപ്പെടുത്തി ബെംഗളൂരു ടെക് സമ്മിറ്റിന്റെ ആദ്യ ദിനം
ബെംഗളൂരു: നിർമിത ബുദ്ധിയുടെ സാധ്യതകൾ വിവിധ മേഖലകളിലുണ്ടാക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ പരിചയപ്പെടുത്തി ബെംഗളൂരു ടെക് സമ്മിറ്റിന്റെ 26–ാം പതിപ്പിനു തുടക്കമായി. സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ പരിചയപ്പെടുത്താനും പുത്തൻ ആശയങ്ങൾ പങ്കുവയ്ക്കാനുമുള്ള മേള മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയുടെ നേട്ടം എല്ലാവരിലും എത്തേണ്ടതുണ്ടെന്നും ബെംഗളൂരുവിനു പുറത്തേക്കും ഐടി മേഖലയെ വളർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മന്ത്രിമാരായ പ്രിയങ്ക് ഖർഗെ, എം.ബി.പാട്ടീൽ എൻ.എസ്.ബോസെരാജു എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. റോബട്ടിക്സ്, ഇലക്ട്രിക് വാഹന രംഗത്തെ പുത്തൻ പ്രവണതകൾ, കാർഷിക മേഖലയിലെ…
Read Moreകർണാടക സർക്കാർ ഓൺലൈൻ കോച്ചിംഗ് പ്ലാറ്റ്‌ഫോം അടച്ചതോടെ ദുരിതത്തിലായി ഗ്രാമീണ വിദ്യാർത്ഥികൾ
ബെംഗളൂരു: കഴിഞ്ഞ ബിജെപി സർക്കാർ കൊണ്ടുവന്ന മറ്റൊരു പദ്ധതി കൂടി കോൺഗ്രസ് സർക്കാർ നിർത്തലാക്കിയാതായി ആക്ഷേപം. 2019-20 അധ്യയന വർഷത്തിൽ ആരംഭിച്ച NEET, JEE, KCET ഉദ്യോഗാർത്ഥികൾക്കുള്ള ഓൺലൈൻ കോച്ചിംഗ് പ്ലാറ്റ്‌ഫോമായ GetCETGo നിർത്തലാക്കി. ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ലഭ്യമായ കണക്കുകൾ പ്രകാരം, പദ്ധതി ആരംഭിച്ചതിന് ശേഷം ഓരോ വർഷവും കുറഞ്ഞത് 2 ലക്ഷം വിദ്യാർത്ഥികളെങ്കിലും ഇതിന്റെ പ്രയോജനം നേടിയിട്ടുണ്ട്. സ്വകാര്യ കോച്ചിംഗിന് പ്രവേശനമില്ലാത്തതിനാൽ ഗ്രാമീണ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രോഗ്രാം ആരംഭിച്ചത്, പ്രധാനമായും നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എടുക്കാൻ ആഗ്രഹിക്കുന്നവർ നീറ്റിലെ…
Read Moreബെംഗളൂരു യുവതി കാമുകന്റെ ഫോണിൽ കണ്ടെത്തിയത് മറ്റു സ്ത്രീകളുടെ 13,000 ത്തോളം നഗ്നചിത്രങ്ങൾ; തുടർന്ന് സംഭവിച്ചത്
ബെംഗളൂരു: ബിപിഒ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി, തനിക്ക് ബന്ധമുള്ള യുവാവിന്റെ പക്കൽ നിരവധി സ്ത്രീകളുടെ 13,000 നഗ്ന ചിത്രങ്ങൾ ഉണ്ടെന്ന് അറിഞ്ഞത് ഞെട്ടിക്കുന്ന സംഭവമായി. പ്രതിയുടെ ഫോൺ ഗാലറി പരിശോധിച്ചപ്പോഴാണ് സംഭവം യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഫോണിന്റെ ഗാലറിയിൽ നിരവധി സ്ത്രീകളുടെ 13,000 ത്തോളം നഗ്നചിത്രങ്ങൾ ഉണ്ടായിരുന്നു, അവരിൽ ചിലർ പ്രതികളുടെ സഹപ്രവർത്തകരാണ്. സംഭവത്തെക്കുറിച്ച് യുവതി തന്റെ മുതിർന്നവരെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന പ്രശ്‌നത്തിൽ നിന്നും അവരെ രക്ഷിക്കുകയും ചെയ്തു. പ്രതി ബിപിഒ സ്ഥാപനത്തിൽ ഉപഭോക്തൃ…
Read Moreശബരിമല സ്പെഷ്യൽ തീവണ്ടിയുടെ സർവീസ് വെട്ടിക്കുറച്ചു; വിശദാംശങ്ങൾക്ക് വായിക്കുക
ബെംഗളൂരു : ശബരിമല തീർഥാടകർക്കായി ദക്ഷിണ-പശ്ചിമ റെയിൽവേ അനുവദിച്ച ഹുബ്ബള്ളി-കോട്ടയം-ഹുബ്ബള്ളി പ്രതിവാര തീവണ്ടിയുടെ(ട്രെയിൻ നമ്പർ 07305/07306) ഒരു സർവീസ് റദ്ദാക്കി. ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ച് അനുവദിച്ച സർവീസാണ് നിലവിൽ റദ്ധാക്കിയിരിക്കുന്നത്. ഇരുവശങ്ങളിലേക്കും ഏഴ് സർവീസ് വീതമാണ് തീവണ്ടിക്കുണ്ടാവുക. നേരത്തേ എട്ട് സർവീസ് വീതം പ്രഖ്യാപിച്ചിരുന്നു. 07305 നമ്പർ ഹുബ്ബള്ളി-കോട്ടയം സ്പെഷ്യൽ ഡിസംബർ രണ്ടുമുതൽ ജനുവരി 13 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സർവീസ് നടത്തും. ജനുവരി 20-ന്റെ സർവീസാണ് റദ്ദാക്കിയത് 07306 കോട്ടയം-ഹുബ്ബള്ളി സ്പെഷ്യൽ ഡിസംബർ മൂന്നുമുതൽ ജനുവരി 14 വരെ എല്ലാ ഞായറാഴ്ചകളിലും…
Read More