ബംഗളൂരു: നഗരത്തിലെ അശോക പില്ലറിന് സമീപം ബിഎംഡബ്ല്യു ബൈക്ക് കാറിൽ ഇടിച്ച് ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി രണ്ട് ബൈക്ക് ഡീലർമാർ ബിഎംഡബ്ല്യൂവിന്റെ 1000 സിസി ബൈക്കിന്റെ വേഗത പരിശോധിക്കുന്നതിനിടെയാണ് സംഭവം . വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷെയ്ഖ് നസീർ (32) ആണ് മരിച്ചത്. പരിക്കേറ്റ സെയ്ദ് മുദാസിർ ആശുപത്രിയിൽ ചികിത്സയിലാണ്. നസീറും മുദാസിറും ബൈക്ക് ഡീലർമാരായിരുന്നു. മുദാസിർ തന്റെ ഇടപാടുകാരിൽ ഒരാൾക്ക് ഉയർന്ന നിലവാരമുള്ള ബൈക്ക് തിരയുകയായിരുന്നു. മുദാസിറിന് കാണിക്കാൻ ആണ്…
Read MoreCategory: BENGALURU LOCAL
പെൺകുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയിൽ ക്യാമറ വെച്ച 34 കാരൻ അറസ്റ്റിൽ
ബെംഗളൂരു: പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ക്യാമറ സ്ഥാപിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ജില്ലയിലെ ജെവർഗി താലൂക്കിലാണ് സംഭവം. കുളിക്കുന്നതിനിടെയാണ് പെൺകുട്ടികൾ ക്യാമറ കണ്ടത്. 34 കാരനായ സലിം ആണ് അറസ്റ്റിലായത്. സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ 50ലധികം വിദ്യാർഥിനികളുണ്ട്. ഹോസ്റ്റലിനോട് ചേർന്നുള്ള വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. ഇയാൾ വെളുത്തുള്ളി കച്ചവടം ആണ് ജോലി. പതിവുപോലെ വിദ്യാർഥികൾ കുളിക്കാനായി കുളിമുറിയിൽ പോയപ്പോൾ ജനലിനു പുറത്തുള്ള ക്യാമറ കണ്ട് പുറത്തിറങ്ങി. തുടർന്ന് പ്രതിയെ പിടികൂടി മർദിക്കുകയും ചെയ്തു. നാട്ടുകാർ കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ…
Read Moreഭാര്യയുടെ മൃതദേഹമടക്കിയ സ്ഥലത്ത് ഭർത്താവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: ഭാര്യയുടെ മൃതദേഹമടക്കിയ സ്ഥലത്ത് ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിക്കബല്ലാപുര ജില്ലയിലെ ബാഗേപ്പള്ളിയിലാണ് സംഭവം. 38-കാരനായ കാർ ഡ്രൈവർ എസ്. ഗുരുമൂർത്തിയാണ് മരിച്ചത്. കഴിഞ്ഞ വർഷം നവംബർ 20-നാണ് ഗുരുമൂർത്തിയുടെ ഭാര്യ മൗനിക മരിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സതേടിയിരുന്ന ഇവർ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിനടുത്തുതന്നെ മൃതദേഹം അടക്കി. ഇവരുടെ മകളെ യുവതിയുടെ വീട്ടുകാർ കൊണ്ടുപോകുകയും ചെയ്തു. പിന്നീട് തനിച്ച് താമസിച്ചുവന്ന ഗുരുമൂർത്തി ഭാര്യ മൗനികയെ അടക്കിയ സ്ഥലത്ത് പോകുക പതിവായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നുപോയ ഇയാളെ കാണാതായിരുന്നു. പിന്നീട്, മൗനികയെ അടക്കിയ സ്ഥലത്ത്…
Read Moreട്രക്കും ജീപ്പും കൂട്ടിയിടിച്ച് കുട്ടിയടക്കം നാല് പേർ മരിച്ചു.
ബംഗളൂരു: കലബുറഗി -അഫ്സൽപൂർ ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം നാലുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം , പരിക്കേറ്റവർ കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11.30 ഓടെ അഫ്‌സൽപൂരിൽ നിന്ന് മല്ലാബാദിലേക്ക് പോകുകയായിരുന്ന കെഎ-32 എം 3472 നമ്പർ ജീപ്പാണ് അപകടത്തിൽപെട്ടതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു . കലബുറഗിയിൽ നിന്ന് വരികയായിരുന്നു ട്രക്കിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. ജീപ്പ് ഡ്രൈവർ സന്തോഷ് (40), ശങ്കർ (55), സിദ്ധമ്മ (50), ഹുച്ചപ്പ…
Read Moreആൺസുഹൃത്തുമായുള്ള ബന്ധത്തിന് തടസം; കുഞ്ഞിനെ നദിയിൽ എറിഞ്ഞ് കൊന്ന യുവതി അറസ്റ്റിൽ
ബെംഗളൂരു : കർണാടകയിലെ രാമനഗര ജില്ലയിൽ പിഞ്ചുകുഞ്ഞിനെ നദിയിലേക്ക് എറിഞ്ഞ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ചന്നപട്ടണ നഗരത്തിനടുത്തുള്ള ബനഗല്ലി ഗ്രാമത്തിൽ താമസിക്കുന്ന 21 കാരിയായ ഭാഗ്യമ്മയാണ് പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാഗ്യമ്മ ഭർത്താവിനെ ഉപേക്ഷിച്ച് മകനായ ദേവരാജിനൊപ്പം (1.3 വയസ്സ്) മാതാപിതാക്കളുടെ വസതിയിൽ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അമ്മയുടെ എതിർപ്പിനെ അവഗണിച്ച് യുവതി മറ്റൊരു ബന്ധം തുടങ്ങിയെന്നും പോലീസ് പറഞ്ഞു . കുഞ്ഞിനെ തനിച്ചാക്കി പങ്കാളിക്കൊപ്പം പുറത്തേക്ക് പോകുന്നതിനെ അമ്മ ഭാഗ്യമ്മയും വിമർശിച്ചു. ഇവരുടെ പങ്കാളിക്കും മകനെ ഇഷ്ടമല്ലായിരുന്നുവെന്ന് പോലീസ്…
Read Moreപിജികളിൽനിന്നും മൊബൈലും ലാപ്ടോപ്പും മോഷ്ടിക്കുന്ന സംഘം അറസ്റ്റിൽ
ബെംഗളൂരു: പിജികളിൽനിന്നും മൊബൈലും ലാപ്ടോപ്പും മോഷ്ടിക്കുന്ന മൂന്നഗ സംഘം അറസ്റ്റിൽ. പ്രഭു, യുവരാജ്, സെൽവരാജു എന്നിവരാണ് അറസ്റ്റിലായത്. 50 ലാപ്ടോപ്പുകളും 7 മൊബൈൽ ഫോണുകളും ഇവരിൽനിന്നും യശ്വന്തപുര പോലീസ് കണ്ടെടുത്തു. കഴിഞ്ഞ രണ്ടു വർഷമായി നഗരത്തിലെ പിജികളിൽ മോഷണം നടത്തിയിരുന്ന സംഘമാണ് പിടിയിലായതെന്നു സിറ്റി പോലീസ് കമ്മിഷനർ ബി. ദയനന്ദ പറഞ്ഞു. ഇതിനായി വിദ്യാർത്ഥികളായി ചമഞ്ഞു ഇവർ പിജികളിൽ മുറിയെടുക്കുകയാണ് ചെയ്തിരുന്നത്. നഗരവ്യാപകമായി ഇവർക്കെതിരെ 25 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും അയൽ സംസ്ഥാനങ്ങളിൽ എത്തിച്ചാണ് ഇവർ വിറ്റഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Read Moreവസ്ത്രം അഴിപ്പിച്ച് മർദ്ദനം: കായികാധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: ബീദറിലെ സ്വകാര്യ സ്കൂളിൽ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ വസ്ത്രം അഴിപ്പിച്ച് മർദിച്ചെന്ന പരാതിയിൽ കായികാധ്യാപകനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. ക്ലാസ് തടസപ്പെടുത്തിയതിന്റെ പേരിലാണ് അധ്യാപകന്റെ നടപടി. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കളുടെ പരാതിയിലുണ്ട്
Read Moreപിജികളിൽനിന്നും മൊബൈലും ലാപ്ടോപ്പും മോഷ്ടിക്കുന്ന സംഘം അറസ്റ്റിൽ
ബെംഗളൂരു: പിജികളിൽനിന്നും മൊബൈലും ലാപ്ടോപ്പും മോഷ്ടിക്കുന്ന മൂന്നഗ സംഘം അറസ്റ്റിൽ. പ്രഭു, യുവരാജ്, സെൽവരാജു എന്നിവരാണ് അറസ്റ്റിലായത്. 50 ലാപ്ടോപ്പുകളും 7 മൊബൈൽ ഫോണുകളും ഇവരിൽനിന്നും യശ്വന്തപുര പോലീസ് കണ്ടെടുത്തു. കഴിഞ്ഞ രണ്ടു വർഷമായി നഗരത്തിലെ പിജികളിൽ മോഷണം നടത്തിയിരുന്ന സംഘമാണ് പിടിയിലായതെന്നു സിറ്റി പോലീസ് കമ്മിഷനർ ബി. ദയനന്ദ പറഞ്ഞു. ഇതിനായി വിദ്യാർത്ഥികളായി ചമഞ്ഞു ഇവർ പിജികളിൽ മുറിയെടുക്കുകയാണ് ചെയ്തിരുന്നത്. നഗരവ്യാപകമായി ഇവർക്കെതിരെ 25 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും അയൽ സംസ്ഥാനങ്ങളിൽ എത്തിച്ചാണ് ഇവർ വിറ്റഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Read Moreനിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു: ആമസോൺ കമ്പനി മാനേജർ സംഭവസ്ഥലത്ത് വച്ച് മരിച്ചു
ബെംഗളൂരു: നഗരത്തിലെ മഗഡി റോഡ് നൈസ് റോഡ് ജംക്‌ഷനു സമീപം വാഹനാപകടത്തിൽ ആമസോൺ കമ്പനിയിൽ മാനേജരായി ജോലി നോക്കുകയായിരുന്ന സന്തോഷ് മരിച്ചു. രാത്രി ജോലി കഴിഞ്ഞ് സന്തോഷ് കാറിൽ പോകുമ്പോഴായിരുന്നു അപകടം. നൈസ് റോഡ് ജംക്‌ഷനു സമീപം പാർക്ക് ചെയ്‌തിരുന്ന ലോറിയുടെ പിന്നിൽ കാർ ഇടിച്ചാണ് ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. സന്തോഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സന്തോഷിന്റെ വീട്ടുകാരും സുഹൃത്തുക്കളും എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കാമാക്ഷിപാളയ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
Read Moreചിക്കമംഗളൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു
ബെംഗളൂരു : ചിക്കമംഗളൂരിൽ ഏഴാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചതായാണ് റിപ്പോർട്ടുകൾ. 13 വയസ്സുള്ള സൃഷ്ടിയാണ് മരിച്ചത്. മുടിഗെരെ താലൂക്കിലെ കേശവല്ലു ജോഗന്നകെരെ ഗ്രാമത്തിലാണ് സംഭവം. ദാരദഹള്ളി പ്രൈമറി സ്‌കൂളിൽ പഠിക്കുകയായിരുന്ന സൃഷ്ടി സ്‌കൂളിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിനിടെ സൃഷ്ടി മരിച്ചു. പരിശോധനയ്ക്ക് ശേഷം മുടിഗെരെ എംജിഎം സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഹൃദയാഘാതമാണെന്ന് അറിയിച്ചു. ദാരദഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഇല്ലായിരുന്നു. കൂടാതെ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ഇതേതുടർന്നാണ് പെൺകുട്ടി…
Read More