വിദ്യാർത്ഥിനികളെ കൊണ്ട് ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി

ചെന്നൈ: കന്യാകുമാരിയിൽ കോളേജ് വിദ്യാർത്ഥികളെ കൊണ്ട് സർക്കാർ ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. സംഭവത്തിൽ ബസ് ജീവനക്കാരായ നാല് പേരെ സസ് പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നാഗർകോവിലിൽ ബസ് പഞ്ചറായതിനെ തുടർന്ന് വിദ്യാർത്ഥികളെ കൊണ്ട് വണ്ടി തള്ളിയത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സമീപത്ത് ഇത്തരത്തിൽ ബസ് പഞ്ചറാകുന്നത് സ്ഥിരമാണെന്നും യാത്രക്കാരും സമീപവാസികളും അറിയിച്ചു.

Read More

വിദ്യാർത്ഥിനികളെ കൊണ്ട് ബസ് തള്ളിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി

ചെന്നൈ: കന്യാകുമാരിയില്‍ കോളേജ് വിദ്യാര്‍ത്ഥികളെ കൊണ്ട് സര്‍ക്കാര്‍ ബസ് തള്ളിയച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ ബസ് ജീവനക്കാരായ നാല്‌ പേരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നാഗര്‍കോവിലില്‍ ബസ് പഞ്ചറായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് വണ്ടി തള്ളിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമീപത്ത് ഇത്തരത്തില്‍ ബസ് പഞ്ചറാകുന്നത് സ്ഥിരമാണെന്നും യാത്രക്കാരും സമീപവാസികളും അറിയിച്ചു.

Read More

പ്രമേഹരോഗികൾക്ക് സെക്സ് ബുദ്ധിമുട്ട് !!! ശ്രദ്ധിക്കാം…

പലരുടെയും ജീവിതത്തിൽ വലിയ പ്രതിസന്ധിയാണ് പ്രമേഹം. ലൈംഗിക ജീവിതത്തെ പോലും പ്രമേഹം സാരമായി ബാധിച്ചേക്കാം. പ്രമേഹത്തിനു കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുകയാണ് ആദ്യം വേണ്ടത്. ലൈംഗികാരോഗ്യത്തെ പ്രമേഹം എങ്ങനെയാണ് ബാധിക്കുന്നതെന്ന് പരിശോധിക്കാം. രക്തത്തിൽ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമാണ് പ്രമേഹം. ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ് രക്തക്കുഴലുകളുടെ ആന്തരിക പാളികളെ നശിപ്പിക്കും. കാലക്രമേണ, ഈ കേടുപാടുകൾ നിങ്ങളുടെ രക്തക്കുഴലുകളുടെ ഇലാസ്തികത കുറയ്ക്കുകയും അവ ചുരുങ്ങാൻ കാരണമാവുകയും ചെയ്യും. രക്തക്കുഴലുകൾ ചുരുങ്ങുമ്പോൾ അത് ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ വേഗത കുറയ്ക്കുകയും തടസ്സപ്പെടുത്തുകയും ചെയ്‌തേക്കാം. അതുകൊണ്ടാണ്…

Read More

അച്ഛനെയും അമ്മയെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്ന മകൻ അറസ്റ്റിൽ

ബെംഗളൂരു: അച്ഛനെയും അമ്മയെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മംഗലാപുരത്ത് അര്‍കല്‍ഗുഡ് ബിസിലഹള്ളി സ്വദേശിയായ 27 വയസുകാരന്‍ മഞ്ജുനാഥ് ആണ് അറസ്റ്റിലായത്. ഇയാളുടെ പിതാവ് നഞ്ചുണ്ടപ്പ (55), മാതാവ് ഉമ (48) എന്നിവര്‍ ഏതാനും ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ാം തീയ്യതിയാണ് മഞ്ജുനാഥ് മാതാപിതാക്കളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് പിന്നീട് കണ്ടെത്തി. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച്‌ അവശരായ ഇരുവരെയും എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ സുഖം പ്രാപിക്കുകയും…

Read More

നഗരത്തിൽ പ്രഷർ കുക്കർ ഉപയോഗിച്ച് ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ശനിയാഴ്ച വൈകുന്നേരം മൈക്കോ ലേഔട്ടിലുള്ള അപ്പാർട്ട്‌മെന്റിൽ വിശ്വാസവഞ്ചന ആരോപിച്ച് 24 കാരിയായ ലിവ്-ഇൻ പങ്കാളിയെ പ്രഷർ കുക്കർ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് 27 കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറിംഗ് ബിരുദധാരിയായ വൈഷ്ണവും ഇയാളുടെ പങ്കാളി ദേവിയും മലയാളികൾ ആണെന്നും കഴിഞ്ഞ മൂന്ന് വർഷമായി ഇവർ തമ്മിൽ പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. അതിനിടെ ദേവി മറ്റൊരാളുമായി അടുപ്പത്തിലായതിനെ തുടർന്നുണ്ടായ ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ വഴക്ക്…

Read More

നഗരത്തിൽ പ്രഷർ കുക്കർ ഉപയോഗിച്ച് ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ശനിയാഴ്ച വൈകുന്നേരം മൈക്കോ ലേഔട്ടിലുള്ള അപ്പാർട്ട്‌മെന്റിൽ വിശ്വാസവഞ്ചന ആരോപിച്ച് 24 കാരിയായ ലിവ്-ഇൻ പങ്കാളിയെ പ്രഷർ കുക്കർ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് 27 കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറിംഗ് ബിരുദധാരിയായ വൈഷ്ണവും ഇയാളുടെ പങ്കാളി ദേവിയും മലയാളികൾ ആണെന്നും കഴിഞ്ഞ മൂന്ന് വർഷമായി ഇവർ തമ്മിൽ പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. അതിനിടെ ദേവി മറ്റൊരാളുമായി അടുപ്പത്തിലായതിനെ തുടർന്നുണ്ടായ ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ വഴക്ക്…

Read More

യുപിയിൽ 7 വയസുകാരനെ സഹപാഠിയെ കൊണ്ട് മർദിച്ച സംഭവം: ഒടുവിൽ കൈകൂപ്പി മാപ്പ് അപേക്ഷിച്ച് ടീച്ചർ 

ഉത്തർപ്രദേശിലെ മുസാഫർഗനിയായിൽ 7 വയസുകാരനായ വിദ്യാർത്ഥിയെ സഹപാഠിയെ കൊണ്ട് മർദിച്ച സംഭവത്തിൽ അധ്യാപികയായ തൃപ്ത ത്യാഗി മാപ്പ് അപേക്ഷിച്ചു. തെറ്റ് പറ്റിപോയെന്ന് കൈകൂപ്പലുകളോട് അംഗീകരിക്കുന്നുവെന്നും പുതിയ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. സംഭവത്തിൽ തനിക്ക് ലജ്ജയില്ലെന്ന് പറഞ്ഞ പിറ്റേ ദിവസമാണ് ഈ മാപ്പാക്കേഷ. തന്റെ പ്രവർത്തിയിൽ ഹിന്ദു മുസ്ലിം വിവേജനം ഉണ്ടായിരുന്നില്ല. ഫീസ് അടക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ സൗജന്യമയാണ് പഠിപ്പിക്കുന്നത്. മുസ്ലിം കുട്ടികളെ ഉപദ്രവിക്കുക എന്ന് ഉദ്ദേശവും തനിക്ക് ഉണ്ടായിരുന്നില്ലെന്നും തൃപ്ത പറഞ്ഞു. ഈ ബഹളങ്ങൾക്ക് ഇടയിൽ കുട്ടിയെ മാതാപിതാക്കൾ മറ്റൊരു സ്കൂളിലേക്ക് മാറ്റി.

Read More